KeralaLatest

സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അനിവാര്യം: ആരോഗ്യമന്ത്രി

“Manju”

കൊച്ചി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ മഹാമാരിയെ നിയന്ത്രിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. രാജഗിരി ആശുപത്രിയും നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയും ചേര്‍ന്ന് ആരംഭിച്ച രാജഗിരി ഫൊക്കാന ആരോഗ്യ കാര്‍ഡിന്റെയും സ്റ്റുഡന്‍റ് എന്‍‌റിച്ച്‌മെന്റ് പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആരോഗ്യ സംവിധാനമാണ് ഇന്നു കേരളത്തിലുള്ളത്. ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനമെന്നതിനാല്‍ കോവിഡ് പോലുള്ള മഹാമാരികള്‍ ഏറെ വേഗം പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഈ മഹാമാരിയെ ഒരു പരിധിവരെ പിടിച്ചു കെട്ടാനായതും മരണനിരക്ക് 0.5 ശതമാനത്തില്‍ താഴെയായി നിര്‍ത്താന്‍ സാധിച്ചതെന്നും ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ തങ്ങള്‍ക്കു സാധിച്ചതില്‍ അഭിമാനമുണ്ടെന്നു രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അറിയിച്ചു.ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, റോക്ക് ലാന്‍ഡ് കൗണ്ടി മെജോറിറ്റി ലീഡറും ലെജിസ്ലേച്ചറുമായ ഡോ. ആനി പോള്‍, രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി. പി. ഓരത്തേല്‍, ഡോ. മാത്യു ജോണ്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഇന്‍റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫൊക്കാനയിലെ എല്ലാ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രയോജനകരമാകുന്നതാണ് സമഗ്ര ആരോഗ്യ സുരക്ഷാ കാര്‍ഡ്. സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പദ്ധതി അമേരിക്കയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയതാണ്.

Related Articles

Back to top button