KeralaLatest

കൂടുതൽ ഇളവുകൾ പ്രതീക്ഷിച്ച് കേരളം.

“Manju”

പ്രജീഷ് വള്ള്യായി

വീണ്ടും കോവിഡ് കേസുകൾ ഉയർന്നിട്ടുണ്ടെങ്കിലും, പ്രതിരോധത്തിൽ മെച്ചപ്പെട്ട സ്ഥിതി നിലനിൽക്കുന്ന കേരളത്തിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ ലഭിച്ചേക്കും. ഇതുവരെ കണ്ടതിൽനിന്ന് വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നാലാം ലോക്ഡൗൺ തിങ്കളാഴ്ച തുടങ്ങാനിരിക്കേ, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും പരിമിതമായ പൊതുഗതാഗതം അനുവദിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രം അംഗീകരിക്കുമെന്നാണ് സൂചന.

കടുത്ത നിയന്ത്രണങ്ങൾ ആവശ്യമുള്ള റെഡ്സോൺ മേഖലകളിൽ ഒഴിെക പരമാവധി ഇളവുകൾ കൊണ്ടുവരുന്നതിനാണ് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഒരുങ്ങുന്നത്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ലഭിക്കും. കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകതന്നെ വേണമെന്ന നിലപാടിലാണ് കേന്ദ്രം. പുതിയ ലോക്ഡൗൺ ചട്ടങ്ങൾ ശനിയാഴ്ചതന്നെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കാനാണ് സാധ്യത.

 

Related Articles

Back to top button