KeralaLatestThiruvananthapuram

നഗരൂരില്‍ ഇരുപത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

“Manju”

വെഞ്ഞാറമൂട്: നഗരൂര്‍ പഞ്ചായത്തിലെ ചെമ്ബരത്ത്മുക്ക് വാര്‍ഡ് സ്വദേശിയായ എആര്‍ ക്യാമ്ബിലെ പോലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ ഇയാളുടെ പ്രൈമറി സമ്ബര്‍ക്ക് പട്ടികയിലുണ്ടായിരുന്നവരുടെ കൊവിഡ് 19 പരിശോധന നടത്തിയതില്‍ ഇരുപത് പേരുടെ ഫലം നെഗറ്റീവായി. ഇദ്ദേഹവുമായി അടുത്തിടപഴകിയ നാല്‍പത്തിയെട്ടുപേരുടെ ശ്രവമാണ് വാര്‍ഡിലുള്ള സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ വച്ച്‌ എടുത്തത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി , കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നെത്തിയ പരിശീലനം ലഭിച്ച ജീവനക്കാരാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്.

നാല്‍പത്തിയെട്ടുപേരില്‍ ഇരുപത് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഡി എം ഒ ഓഫീസില്‍ ചുമതലയുള്ള ഡോ. ദീപ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരന്‍റെ ഭാര്യ, രണ്ട് മക്കള്‍, ഒരു ലാബ് ടെക്നീഷ്യല്‍, ആറ്റിങ്ങല്‍ ഒരു കടയിലെ ജീവനക്കാരന്‍, കൊല്ലത്തുള്ള മറ്റൊരാള്‍ എന്നിവര്‍ സ്രവം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി നല്‍കിയിട്ടുണ്ട്. ഈ പരിശോധന ഫലവും ഉടനെ ലഭിക്കും. നിലവില്‍ ശനിയാഴ്ച വരെ ചെമ്മരത്തുമുക്ക് വാര്‍ഡ് കണ്ടെയിന്‍മെന്‍റ് സോണായി ജില്ലാ ഭരണനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തികഞ്ഞ ജാഗ്രതമതിയെന്നും ബി സത്യന്‍ എം എല്‍ എ അറിയിച്ചു.

Related Articles

Back to top button