IdukkiKeralaLatest

നിശാപ്പാര്‍ട്ടി: വാഗമണിലെ റിസോര്‍ട്ട് പൂട്ടി

“Manju”

സിന്ധുമോൾ. ആർ

വാഗമണ്‍: നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ വാഗമണിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനുമാണ് റിസോര്‍ട്ട് പൂട്ടാന്‍ ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഞായറാഴ്ച റിസോര്‍ട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. യുവതിയടക്കം ഒന്പതുപേര്‍ അറസ്റ്റിലായി. 58 പേര്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പോലീസ് നല്‍കുന്ന വിവരം. മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവരെ പ്രതിചേര്‍ക്കണോ എന്ന് തുടരന്വേഷണത്തിനുശേഷമേ തീരുമാനിക്കൂ. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു. ബര്‍ത്ത്ഡേ പാര്‍ട്ടിയുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ് വാഗമണില്‍ ഒത്തുകൂടിയത്.

Related Articles

Back to top button