IndiaKeralaLatest

രാജസ്ഥാനിലെ ഛബ്ര പട്ടണത്തില്‍ സാമുദായിക കലാപം, കര്‍ഫ്യു ഏര്‍പ്പെടുത്തി

“Manju”

കോട്ട: രാജസ്ഥാനിലെ ബാരന്‍ ജില്ലയില ഛബ്ര പട്ടണത്തില്‍ സാമുദായിക കലാപത്തെത്തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രണ്ടു യുവാക്കള്‍ക്കു കുത്തേറ്റതാണു സംഘര്‍ഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ചൊവ്വാഴ്ചവരെ റ ദ്ദാക്കി.

ഞായറാഴ്ച വൈകുന്നേരം ഇരു സമുദായങ്ങളിലും പെട്ടവര്‍ വടികളും ഇരുമ്ബുദണ്ഡുകളും മറ്റ് ആയുധങ്ങളുമായും പരസ്പരം ആക്രമിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കമല്‍ ഗുര്‍ജാര്‍(32), രാകേഷ് ധക്കഡ്(21) എന്നിവര്‍ക്കു ശനിയാഴ്ച കുത്തേറ്റിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ട അഞ്ചു യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നില്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും ജാട്ട്, ഗുര്‍ജാര്‍ വിഭാഗം നേതാക്കളും ശനിയാഴ് രാത്രി ധര്‍ണ നടത്തിയിരുന്നു. യുവാക്കളെ കുത്തിയ കേസില്‍ മൂന്നു പേരെ ശനിയാഴ്ച രാത്രിതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മുഖ്യപ്രതിയെ ക ണ്ടെത്താനായില്ല.

ഞായറാഴ്ച രാവിലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കടകളടയ്ക്കാന്‍ ആഹ്വാനവുമായി ഒരു സംഘം മാര്‍ക്കറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അജാജ് നഗര്‍, അലിഗഞ്ച് മേഖലയിലെ ഒരു ഡസന്‍ കടകള്‍ക്കു പ്രതിഷേധക്കാര്‍ തീവച്ചു. നിരവധി വാഹനങ്ങള്‍ക്കും തീയിട്ടു.

Related Articles

Back to top button