IndiaLatest

ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവയ്പ്

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതിക്കുള്ളിലുണ്ടായ വെടിവയ്പ്പില്‍ ഗുണ്ടാത്തലവന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമികളായ രണ്ടുപേരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. നിരവധി പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

വടക്കന്‍ ഡല്‍ഹിയിലെ രോഹിണി കോടതി സമുച്ചയത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് കാരണം. ഗുണ്ടാത്തലവന്‍ ജിതേന്ദര്‍ ഗോഗിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് വ്യക്തമാക്കി.

അക്രമികള്‍ അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയില്‍ കടന്നത്. തിഹാര്‍ ജയിലിലായിരുന്ന കൊല്ലപ്പെട്ട ഗുണ്ടാനേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്. വലിയ സുരക്ഷാ വീഴ്ചയാണ് കോടതിക്കുള്ളില്‍ ഉണ്ടായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button