KeralaLatest

ബീച്ചിന്റെ പേരില്‍ വിവാദം രൂക്ഷം

“Manju”

കൊട്ടിയം: ഏറെക്കാലമായി മയ്യനാട് നിവാസികള്‍ ചോദിക്കുന്നതാണ് മയ്യനാട് പഞ്ചായത്തിലെ ഏക ബീച്ചിന്റെ പേര് എന്താണെന്ന്. താന്നി ബീച്ച്‌ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബീച്ചുള്ളത് മുക്കത്താണ്. അതുകൊണ്ട് മുക്കം ബീച്ച്‌ എന്ന് നാമകരണം ചെയ്യണമെന്നാണ് മുക്കം നിവാസികള്‍ ആവശ്യപ്പെടുന്നത്. മയ്യനാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ മുക്കത്താണ് ടൂറിസം വകുപ്പ് ബീച്ച്‌ സ്ഥാപിച്ചത്.

പഞ്ചായത്തിന്റെ രേഖകളിലും ടൂറിസം രേഖകളിലും മുക്കം ബീച്ച്‌ എന്നാക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. താന്നിയുടെ ഭൂരിഭാഗവും കോര്‍പറേഷന്‍ പരിധിയിലാണ്. മയ്യനാട് പഞ്ചായത്ത് എം. നൗഷാദ് എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചാണ് ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബീച്ചിന് താന്നി ബീച്ചെന്ന് നാമകരണം ചെയ്തപ്പോള്‍തന്നെ മുക്കം ബീച്ച്‌ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് റാഫേല്‍ കുര്യന്‍ പറഞ്ഞു.

Related Articles

Back to top button