InternationalLatest

നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം

“Manju”

ജിദ്ദ: നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയപരിശോധന കര്‍ശനം.ജനുവരി 20 മുതല്‍ 26 വരെയുള്ള കാലയളവില്‍ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് 13,620 പേരെ പിടികൂടി. അറസ്റ്റിലായവരില്‍ 6700 താമസനിയമ ലംഘകരും 5177 അതിര്‍ത്തിസുരക്ഷാ ചട്ടം ലംഘിച്ചവരും 1743ലേറെ തൊഴില്‍നിയമലംഘകരും ഉള്‍പ്പെടുന്നു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 274 പേര്‍ അറസ്റ്റിലായി. ഇവരില്‍ 55 ശതമാനം യമന്‍ പൗരന്മാരും 42 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. 139 പേര്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി. നിയമലംഘകരെ കടത്തിവിട്ട് അഭയം നല്‍കിയ 11 പേരെയും അറസ്റ്റ് ചെയ്തു.

രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയശേഷം ആകെ പിടിയിലായവത് 96,504പേരാണ്. ഇവരില്‍ 86,019 പേര്‍ പുരുഷന്മാരും 10,485 പേര്‍ സ്ത്രീകളുമാണ്.
[8:59 pm, 31/01/2022] Rajilesh K M: പ്രവാസം പ്രതീക്ഷിക്കുന്നത്…

ലോകത്തിന്‍റെ പലഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. അവര്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതക്ക് നല്‍കുന്ന സംഭാവന ചെറുതല്ല. കോവിഡ് കാലമായിട്ടും 2021ല്‍ 87 ബില്യണ്‍ യു.എസ് ഡോളറാണ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. ചൊവ്വാഴ്ചത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ എന്‍.ആര്‍.ഐ നിക്ഷേപമായി 141.6 ബില്യണ്‍ യു.എസ് ഡോളറാണെന്നും ഇന്ത്യക്കു പുറത്തുനിന്ന് വാങ്ങിയ കടങ്ങളുടെ കൂട്ടത്തില്‍ പ്രസ്തുത നിക്ഷേപം രണ്ടാം സ്ഥാനത്താണെന്നും വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രവാസികളുള്ളത്. എന്നാല്‍, ഇന്ത്യന്‍ ജി.ഡി.പിയുടെ മൂന്നു ശതമാനം സംഭാവന ചെയ്യുന്നത് ഇക്കൂട്ടരാണ്. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലക്ക് ഏറ്റവും നല്ല സംഭാവനയാണ് പ്രവാസികള്‍ നല്‍കുന്നത്. രൂക്ഷമായ തൊഴില്ലായ്മക്ക് പരിഹാരമാവുന്നതും പശ്ചാത്തല സൗകര്യമൊരുക്കുന്നതിലും പ്രവാസി പണം കാര്യമായ പങ്ക് വഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസത്തെ ശാസ്ത്രീയമായി വിന്യസിക്കല്‍ സമ്ബദ് ഘടനയുടെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു.

യുവാക്കള്‍ക്കായി പുതിയ പരിശീലന കേന്ദ്രങ്ങള്‍ വേണം

പരമ്പരാഗത പ്രവാസം ഇന്ന് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. പ്രവാസത്തിന്‍റെ പുതിയ ഇടനാഴികള്‍ തുറക്കുമ്പോള്‍ അതിന്‍റെ പ്രയോജനം ഇന്ത്യന്‍ യുവതക്ക് ലഭ്യമാക്കാനുതകുന്ന കേന്ദ്ര ബജറ്റാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി യുവാക്കള്‍ക്കായി പുതിയ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.

തൊഴില്‍ നഷ്ടമായവര്‍ക്ക് പരിഗണനവേണം കോവിഡിന്‍റെ കൂടി പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിദേശങ്ങളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടും മറ്റും നാടണഞ്ഞത്. അവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി കര്‍മശേഷി മെച്ചപ്പെടുത്താനും, മറ്റു രാജ്യങ്ങളിലേക്ക് കൂടുതല്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കാനും നാട്ടില്‍തന്നെ തൊഴില്‍ നല്‍കി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനും കഴിയണം.

ക്ഷേമപദ്ധതികള്‍ ലളിതമാക്കണംനിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കുമായി ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം. പ്രവാസികളുടെ ഏറെക്കാലമായുള്ള ഈ ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനു പുറമെ, കേന്ദ്ര സര്‍ക്കാറിന്‍റെ പല സ്കീമുകളിലും പ്രവാസികള്‍ക്ക് അംഗമാവാന്‍ പറ്റില്ലെന്നാണ് നിയമം. അഡല്‍ പെന്‍ഷന്‍ യോജന പദ്ധതി ഇതിന് മികച്ച ഉദാഹരണമാണ്. മാത്രവുമല്ല, ഇന്ത്യന്‍ സര്‍ക്കാറിന്‍റെ പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്, പോസ്റ്റ് ഓഫിസ് സേവിങ്, കൃഷിഭൂമി വാങ്ങല്‍ തുടങ്ങിയവ ഫെമ പോലുള്ള നിയമപ്രകാരം വലിയ പിഴ ചുമത്താവുന്ന കുറ്റവുമായാണ് പരിഗണിക്കുന്നത്. പ്രവാസികളുടെ പണം ക്രിയാത്മകമായി സമ്ബാദ്യമാക്കാനും അതുവഴി നാടിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടാവാനും സാധ്യമാവേണ്ടതുണ്ട്.

പ്രത്യേക പാക്കേജ് ആവശ്യം

ചെറിയ വരുമാനത്തിന് ജോലി ചെയ്യുന്ന, ബ്ലൂ കോളര്‍ ജോലിയെന്ന് വിശേഷിപ്പിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേകമായ പാക്കേജുകള്‍ വേണ്ടതുണ്ട്. പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാവുന്ന ഇവരുടെ ആരോഗ്യത്തിനും ഏജന്‍സികളുടെ ചൂഷണത്തില്‍നിന്നും സംരക്ഷണം നല്‍കത്തക്കവണ്ണം പ്രത്യേക റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ ആവശ്യകത ഏറെയാണ്. താഴ്ന്ന വരുമാനത്തിന് ജോലി ചെയ്യാനായി വിദേശങ്ങളില്‍, പ്രത്യേകിച്ച്‌ ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് യു.പി, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നാണ്.

വേണം കേന്ദ്ര പ്രവാസി കമീഷന്‍

പ്രവാസികളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങള്‍ നടന്നുവരുന്നു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ, കേന്ദ്ര പ്രവാസി കമീഷന്‍ വേണമെന്നതും പ്രവാസികള്‍ പ്രതീക്ഷിക്കുന്നു. മറ്റു മാര്‍ഗങ്ങളില്‍നിന്നെല്ലാം വിദേശത്തുനിന്ന് സര്‍ക്കാര്‍ പണം സ്വരൂപിക്കുമ്ബോള്‍ ആ പണത്തിന് പലിശയും മറ്റു െചലവുകളും നല്‍കേണ്ടി വരുന്നു. ഇതിനു പുറമെ, വിദേശ കടം വാങ്ങല്‍ പോലുള്ളവ മറ്റൊരു ഘട്ടത്തില്‍ തിരിച്ചു പോവുകയും ചെയ്യും. എന്നാല്‍, പ്രവാസി പണത്തിന് ഈ പ്രയാസങ്ങളൊന്നുംതന്നെയില്ലെന്ന് മാത്രമല്ല, ഇവ സമ്പാദിക്കാനായി വിദേശത്തേക്ക് പോവുന്നതിനു പോലും ഒരു ആനുകൂല്യവും നല്‍കുന്നില്ല. മറിച്ച്‌, വന്‍ തുക നല്‍കിയാണ് പലരും വിദേശങ്ങളിലേക്ക് തൊഴിലിനായി പോവുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം മുപ്പതിനായിരവും അതിന്‍റെ ജി.എസ്.ടിയും നല്‍കണമെന്നതാണ് വ്യവസ്ഥ. സര്‍ക്കാര്‍ ഏജന്‍സി വഴി നടത്തുന്ന റിക്രൂട്ട്മെന്‍റുകള്‍ പലതും സൗജന്യമാണെങ്കിലും നിയമപ്രകാരമുള്ള ഈ തുകയും ജി.എസ്.ടിയും തൊഴിലന്വേഷകന്‍ നല്‍കേണ്ടതുണ്ട്.

Related Articles

Back to top button