KeralaLatest

പാമ്പിനെപ്പിടിക്കാൻ ഇനി സര്‍പ്പ ആപ്പ്

മാളത്തിലേക്ക് അയക്കാം പാമ്പുകളെ...

“Manju”

കോട്ടയം: ചൂട് ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ പാമ്പുകളുടെ ശല്യവും രൂക്ഷമാകുന്ന അവസ്ഥയാണ്.
തണുപ്പും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ് പലപ്പോഴും ജനവാസ മേഖലയിലേക്ക് വിഷപ്പാമ്പുകളെ എത്തിക്കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യം ഏറുന്നത്. അവയുടെ ഇണചേരല്‍ നടക്കുന്ന സമയമാണിത്.
ജില്ലയില്‍ പാമ്പിനെ പിടിക്കുന്നതിനായി സര്‍പ്പ് ആപ്പ് മുഖേന 43 സ്‌നേക് റെസ്‌ക്യൂ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്മെന്‍റിന്റെ നേതൃത്വത്തില്‍ 2021 ജനുവരിയില്‍ പാമ്പിനെ ശാസ്ത്രീയമായി പിടികൂടുന്നതിനായി പരിശീലനം നേടിയ ലൈസന്‍സ് നേടിയ വിദഗ്ധരെ ഉള്‍പ്പെടുത്തി ‘സര്‍പ്പ’ എന്ന ആപ്പ് ആവിഷ്‌കരിച്ചത്. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. വനപാലകര്‍ക്കും പൊതുജനങ്ങള്‍ക്കും പാമ്പുപിടിത്തത്തില്‍ വനംവകുപ്പ് പരിശീലനം നല്‍കിയിട്ടുണ്ട്. പൊതുഇടങ്ങളില്‍ കാണുന്ന പാമ്പുകളില്‍ ഭൂരിഭാഗത്തെയും കൊല്ലുന്ന സ്ഥിതിയാണിപ്പോഴുള്ളത്. പലയിനം പാമ്പുകളും നാശത്തിന്റെ വക്കിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് വനംവകുപ്പിന്റെ നടപടി.
സര്‍പ്പ ആപ്പ് പ്രവര്‍ത്തനം
പാമ്പിനെ പിടിക്കണമെന്നാവശ്യപ്പെട്ട് ആരെയും ഫോണില്‍ വിളിക്കുകയോ പരാതി പറയുകയോ വേണ്ട. പാമ്പിനെ കണ്ടെത്തിയാല്‍ വിവരം വനംവകുപ്പിന്റെ ഈ ആപ്പില്‍ നല്‍കാം. പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം. സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പരിശോധിച്ചാണ് റെസ്‌ക്യൂവര്‍ സ്ഥലത്തെത്തുക. ജി.പി.എസ് മുഖേനയാണ് പ്രവര്‍ത്തനം. പാമ്പിനെ പിടികൂടുന്നത് മുതല്‍ വിട്ടയക്കുന്നത് വരെയുള്ള പ്രവര്‍ത്തനം ആപ്പിലൂടെ അറിയാന്‍ സാധിക്കും. ജില്ല കോഓഡിനേറ്ററും ഫോറസ്റ്റ് വാച്ചറുമായ അബീഷിന്റെ നേതൃത്വത്തില്‍ ലൈസന്‍സോടെ 43 റെസ്‌ക്യൂവര്‍ നിലവിലുണ്ട്. ഇതില്‍ 24 പേര്‍ പൊതുജനങ്ങളാണ്. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വറാണ് സ്‌നേക്ക് റെസ്‌ക്യൂവര്‍ പരിശീലനം നല്‍കുന്നതിന്റെ സംസ്ഥാന നോഡല്‍ ഓഫിസര്‍. സംസ്ഥാനമൊട്ടാകെ 925 ഓളം റെസ്‌ക്യൂവര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലേസ്റ്റോറില്‍നിന്ന് സര്‍പ്പ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പാമ്പുസംരക്ഷണത്തില്‍ പങ്കാളിയാകാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
തണുപ്പ് തേടിവരുന്ന പാമ്പുകള്‍ വീടുകളുടെ പരിസരങ്ങളില്‍തന്നെ പതുങ്ങിയിരിക്കാന്‍ സാധ്യത ഏറെയാണ്. തേങ്ങാതൊണ്ടുകള്‍, വിറക്, കരിയിലകള്‍ എന്നിവ കൂട്ടിയിടാതെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. എലി, തവള, അരണകള്‍ പോലുള്ള ഇരകളെ തേടി പാമ്ബുകള്‍ വരാന്‍ സാധ്യതയുണ്ട്. വീടിനടുത്തുള്ള മാളങ്ങള്‍ പോലെ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള പൊത്തുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. വെളുത്തുള്ളി തളിച്ചാല്‍ പാമ്പ് വരില്ല എന്നൊരു മിഥ്യാധാരണയുണ്ട്. പാമ്പുകള്‍ക്ക് ഗന്ധം അറിയുന്നതിനുള്ള കഴിവില്ല. മണ്ണെണ്ണ പാമ്പിന്റെ ശരീരത്തില്‍ തളിച്ചാല്‍ അതിന്റെ ശരീരമുരുകി ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകള്‍ പ്രകോപിതരാകുന്നതിനാലാണ് ആക്രമണസ്വഭാവം കാണിക്കുന്നത്. കൂടുതല്‍ പ്രകോപിതരാകുന്ന സമയത്ത് സാധാരണ പുറപ്പെടുവിക്കുന്നതിനെക്കാള്‍ ഇരട്ടി വിഷം ഇരയിലേക്ക് പ്രയോഗിക്കുന്നു. മരണസമയം കൂടുതല്‍ നേരത്തെയാകാന്‍ ഇത് കാരണമാകുന്നു. അതിനാല്‍ അവയില്‍നിന്ന് അകലം പാലിക്കുകയും ഉടന്‍തന്നെ വനപാലകരെ വിവരമറിയിക്കുകയും ചെയ്യുക.
ശാസ്ത്രീയമായ പാമ്പ് പിടിത്തം
സ്‌നേക്ക് ഹുക്ക്, ബാഗ്, പൈപ്പ്, ഷൂ, ഗംബൂട്ട്, ഗ്ലൗസ് എന്നിവയാണ് പ്രധാന സുരക്ഷ ഉപകരണങ്ങള്‍. ഹുക്ക് ഉപയോഗിച്ചാണ് പാമ്ബിനെ പിടികൂടേണ്ടത്. റെസ്‌ക്യൂവര്‍ പാമ്ബിനെ പിടികൂടുന്നതിന് മുമ്ബ് കൃത്രിമമായി മാളം ഒരുക്കും.
ഇതിനുശേഷം ഹുക്ക് ഉപയോഗിച്ച്‌ പാമ്ബിനെ മാളത്തിലേക്ക് എത്തിക്കും. ഇതിനുശേഷം മാളത്തില്‍നിന്ന് ഹുക്ക് ഉപയോഗിച്ച്‌ എടുക്കുകയാണ് ചെയ്യുന്നത്. പാമ്ബിന്‍റെ മറ്റ് ശരീരഭാഗങ്ങളില്‍ പിടിക്കുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്ക് സംഭവിക്കുന്നതിനാല്‍, പാമ്പിന്റെ വാല്‍ ഭാഗത്താണ് പിടിക്കേണ്ടത്. പാമ്പ് പ്രകോപിതമാകാതിരിക്കാന്‍ പാമ്പുമായി നേരിട്ട് ശരീരവുമായി അടുപ്പിക്കുകയോ പ്രദര്‍ശിപ്പിക്കാനും പാടില്ല. ആള്‍ക്കൂട്ടവും ബഹളവും ഉണ്ടാകാന്‍ പാടില്ല. ഇവയെ വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിലേക്കും വിഷമുള്ളവയെ പാറമ്പുഴ ഫോറസ്റ്റ് ഡിപ്പോയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ജില്ലയില്‍ ഡിസംബറില്‍ 40, ജനുവരിയില്‍ 76 എന്നിങ്ങനെ പാമ്പുകളെ പിടികൂടി.
നിരവധിപേര്‍ ദിനംപ്രതി പാമ്പിനെ പിടികൂടുന്നതിനായി ആപ്പ് ഉപയോഗിച്ച്‌ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. ലഭിക്കുന്ന സ്ഥലങ്ങളില്‍ റെസ്‌ക്യൂവര്‍മാര്‍ എത്തുന്നുണ്ടോയെന്നും അവയെ കൃത്യമായി റിലീസ് ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ സാധിക്കുന്നുണ്ട്. ശാസ്ത്രീയമായി ലൈസന്‍സ് നേടിയ റെസ്‌ക്യൂവര്‍മാര്‍ പാമ്പിനെ പിടികൂടിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
അബീഷ്, സ്‌നേക്ക് റെസ്‌ക്യൂ ജില്ല കോഓഡിനേറ്റര്‍
സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതെ ലൈസന്‍സുള്ള റെസ്‌ക്യൂവര്‍മാര്‍ പാമ്പിനെ പിടിക്കില്ല. ജി.പി.എസ് സംവിധാനം മുഖേന പ്രവര്‍ത്തിക്കുന്നതിനാല്‍, അതത് സ്ഥലങ്ങളില്‍ റെസ്‌ക്യൂവര്‍മാക്ക് എത്താന്‍ സാധിക്കില്ലെങ്കിലും മറ്റ് റെസ്‌ക്യൂവര്‍ക്ക് ലൊക്കേഷനില്‍ എത്തിച്ചെന്ന് പാമ്പിനെ പിടികൂടാന്‍ സാധിക്കും.

 

Related Articles

Back to top button