IndiaLatest

ദേശീയ അവാര്‍ഡ് നേടിയ നഞ്ചമ്മയുടെ ജീവിതത്തിലൂടെ

“Manju”

അട്ടപ്പാടിയിലേക്കുള്ള ചുരംറോഡ് ആകെ തല്ലിപ്പൊളിയായിട്ട് കിടക്കുകയാണ്. അടുത്തകാലത്തായി ചുരം റോഡ് കയറി പോകുന്നവരുടെ എണ്ണം കൂടുതലാണ്. മലമുകളില്‍ റോഡു വക്കില്‍തന്നെ അട്ടപ്പാടി എന്നൊരു ബോര്‍ഡ് ഉണ്ട്. കുറച്ചു മുന്നോട്ടു പോയാല്‍ പെട്രോള്‍ പമ്ബ്. പിന്നെ വളവും ഇറക്കവുമാണ് അവിടെ ഇടതുവശത്തെ ചെറിയ വീട്ടിലേക്കാണ് വണ്ടികളെല്ലാം വന്നു നില്‍ക്കുന്നത്. നഞ്ചമ്മയുടെ (പേര് നഞ്ചമ്മയെന്നാണെന്നും നഞ്ചി അമ്മയെന്നല്ലെന്നും നഞ്ചമ്മ പറഞ്ഞു)വീടാണത്.
നക്കുപ്പതി പിരിവ് എന്നാണ് പ്രദേശത്തിന്റെ പേര്. ചുരം കയറി പോകുന്നവര്‍ക്കെല്ലാം നഞ്ചമ്മയുടെ പാട്ട് കേള്‍ക്കണം. കുട്ടികള്‍ക്കൊക്കെ ഒപ്പം നിന്ന് സെല്‍ഫി എടുക്കണം. എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്ത് ഊരുകാരുടെ പ്രിയപ്പെട്ട നഞ്ചമ്മ ചിരിച്ചുകൊണ്ടു തന്നെ നില്‍ക്കും. അയ്യപ്പനും കോശിയും സിനിമയുടെ പാട്ട് പുറത്തായപ്പോള്‍ തന്നെ നഞ്ചമ്മയെ തേടി നക്കുപതി ഊരിലേക്ക് ആരാധാകര്‍ എത്തിയിരുന്നു. അപ്പോഴൊക്കെ പലപ്പോഴും കൈയിലൊരു വടിയും തലയില്‍ തോര്‍ത്തും ചുറ്റി ഗായിക ആടുമേയ്ക്കാന്‍ പോയിരിക്കുകയാകും. പക്ഷെ, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം നഞ്ചമ്മ വീട്ടില്‍ തന്നെയുണ്ട്. പുറത്തോട്ടു പോകാന്‍ സമയം കിട്ടാറെ ഇല്ല.

എല്ലാവര്‍ക്കു മുന്നിലും പാട്ടുപാടി ഇരിപ്പാണ്.
‘’കളക്കാത്ത സന്ദനമേര വെഗു വേഗാ
പൂത്തിറിക്കൊ
പൂപ്പറിക്കാ പോഗിലാമോ വിമനേത
പാക്കിലാമോ…”” ദ്രാവിഡ താളത്തില്‍ ഇങ്ങനെ പാടിക്കൊണ്ടിരിക്കും 
അമ്മ എത്രവട്ടം ഈ പാട്ട് പാടിയിരിക്കും?
‘’എത്രയോ കാലമായി ഈ പാട്ട് എന്റെ ഒപ്പമുണ്ട് മരങ്ങളെപ്പറ്റി, കുഞ്ഞുങ്ങളെപ്പറ്റി, കുട്ടികള്‍ക്ക് ചോറുകൊടുക്കുന്നതിനെപ്പറ്റി ഒക്കെയാണ് ആ പാട്ട്. കുഞ്ഞായിരുന്നപ്പോള്‍ ചുറ്റുവട്ടത്തെ വീടുകളിലൊക്കെ കളിക്കാന്‍പോകും, ഊരിലെ മരിപ്പിനും കല്യാണത്തിനും പോകും. അങ്ങനെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ കണ്ടും കേട്ടും അറിഞ്ഞു. അതില്‍നിന്ന് ഞാനുണ്ടാക്കിയ പാട്ടുകളാണ് ഇതൊക്കെ. ഇരുള ഭാഷയാണിത് “” നഞ്ചമ്മ ചിരിച്ചു.
ദേശീയ അവാര്‍ഡ് കിട്ടിയതോടെ അമ്മ ഇന്ത്യയാകെ പ്രശസ്തയായി എന്നു പറഞ്ഞപ്പോള്‍ നഞ്ചമ്മയുടെ രണ്ടു മൂക്കുത്തികളുടെ തിളക്കം മുഖത്തേക്ക് പടര്‍ന്നു പിന്നെ ചിരി ’’സന്തോഷമായി സന്തോഷമായി. സന്തോഷമായി…””
പെട്ടെന്ന് മുഖം ശോകമായി ഇതൊന്നും കാണാന്‍ സച്ചി സാറില്ലല്ലോ… സാറാണ് ഈ നഞ്ചമ്മയെ പാട്ടുകാരിയാക്കിയത്. ’’ആടിനെയും മാടിനെയും മേച്ച്‌ നടന്ന എന്നെ തേടി നിങ്ങള് വരാന്‍ കാരണം സാറാണ്. അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. ’സാറേ, ഒന്നും അറിയാത്ത ആളാണ് “. അപ്പോള്‍ പറഞ്ഞു, ’നിങ്ങളൊന്നും പേടിക്കണ്ട. ഞാനുണ്ട്. ഞാന്‍ പറയുന്നപോലെ അഭിനയിച്ചാമതി.”പറഞ്ഞപോലെ അഭിനയിച്ചു. പക്ഷേ, നമ്മള്‍ പടം എടുത്ത് ആറുമാസമാകുമ്ബോഴേക്കും സാര്‍ മരിച്ചു. മരിക്കുന്നതിന് മുമ്ബത്തെ ദിവസം ഫോണില്‍ വിളിച്ചിരുന്നു, ’നഞ്ചമ്മച്ചേച്ചീ, ഞാനെന്തായാലും അട്ടപ്പാടിക്ക് വരും, കുടുംബത്തിനെയും കൂട്ടി. നിങ്ങളെ വീട്ടില്‍ വന്നാല്‍ എന്ത് തരും.”ഞാന്‍ പറഞ്ഞു, ’സാറിന് തരാന്‍ വേണ്ടീട്ട് വിശേഷിച്ച്‌ ഒന്നുമില്ല എന്റെ കൈയില്‍. ഞാന്‍ പുട്ടുണ്ടാക്കിത്തരാം. അല്ലെങ്കില്‍ റാഗിക്കളി ഉണ്ടാക്കിത്തരാം. വാ സാറേന്ന്”. സാര്‍ ചിരിച്ചു. ഇപ്പഴും ഓര്‍ക്കുമ്ബോള്‍ സങ്കടമാവും. എന്റെ അച്ഛനും അമ്മയും മരിച്ചിട്ടുപോലും ഇത്ര സങ്കടം വന്നിട്ടില്ല.
ദൈവമകളേ…. എന്ന പാട്ട് ഞാന്‍ എപ്പോള്‍ പാടിയാലും സച്ചി സാറിനെ ഓര്‍മ്മവരും അറിയാതെ കരഞ്ഞു പോകും- അവരുടെ കണ്ണുകള്‍ നിറഞ്ഞു.
ഇപ്പോള്‍ തിരക്കേറിവരികയാണല്ലോ?
‘’അയ്യപ്പനും കോശിയും അഭിനയിച്ചപ്പോള്‍ 50,000 രൂപ കിട്ടി. ഇപ്പോ ഓരോ പരിപാടിക്കൊക്കെ വിളിച്ചാല്‍ ആയിരമോ രണ്ടായിരമോ കിട്ടും. അതൊക്കെ ചെലവിനെടുക്കും. ആ കിട്ടുന്ന പൈസ അനുസരിച്ച്‌ സാധനങ്ങള്‍ വാങ്ങും.മുമ്ബ് തൊഴിലുറപ്പുപണിക്ക് പോവുമായിരുന്നു. സിനിമയില്‍ വന്നതുകൊണ്ട് അവരെന്നെ ജോലിക്ക് എടുക്കില്ല. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. പിന്നെ കണക്ക് പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും? ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിനുമുമ്ബ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട്, പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍? എവിടെ പോകുമ്ബോഴും മല്ലേശ്വരനെ നമ്മള്‍ കൈയ്യെടുത്തു തൊഴും.””അട്ടപ്പാടിയുടെ ദൈവമാണ് മല്ലേശ്വരന്‍.
സിനിമയിലെ കഥാപാത്രങ്ങളില്‍ അയ്യപ്പനോടാണോ കോശിയോടാണോ കൂടുതല്‍ ഇഷ്ടം?
അയ്യപ്പനെയാണിഷ്ടം. അട്ടപ്പാടിക്കാരനാണ് അയ്യപ്പന്‍. മറ്റ് നാടുകളില്‍ ഇവിടെ വന്ന് ഇവിടത്തുകാരെ പറ്റിച്ചവര്‍ ധാരളമുണ്ട്. അതിന്റെ ഫലമാണ് ഇവിടത്തെ മണ്ണിന്റെ മക്കള്‍ ഇപ്പോഴും അനുഭവിക്കുന്നത്- അട്ടപ്പാടിക്കാര്‍ നേരിടുന്ന പ്രശ്നത്തെ കുറിച്ച്‌ പറയുമ്ബോള്‍ ന‌ഞ്ചമ്മയ്ക്ക് രോക്ഷം വരും. നഞ്ചമ്മയുടേയും ഭര്‍ത്താവ് നഞ്ചപ്പന്റേയും ഭൂമി തട്ടിയെടുത്ത കേസ് ഇപ്പോഴും കോടതിയിലുണ്ട്. നഞ്ചപ്പന്‍ മരിച്ചു. രണ്ടു മക്കളാണ് ശ്യാംകുമാര്‍, ശ്യാലിനി.
അവാര്‍ഡ് കിട്ടിയതിനെ കുറിച്ച്‌ ചിലര്‍ കുറ്റപ്പെടുത്തിയത് അറിഞ്ഞിരുന്നോ?
അറിഞ്ഞു, അവര്‍ പറഞ്ഞു പോകട്ടെ, നമ്മുക്കിപ്പോ എന്താ…(ചിരി) പറയുന്ന ആളൊക്കെ പറയട്ടെ. അതിന് എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ല. എനിക്ക് എല്ലാരും വേണം. മരണം വരെ എനിക്കു പാടണം. അവാര്‍ഡ് കിട്ടിയാലും പാടും ഇല്ലേലും പാടും.

Related Articles

Back to top button