InternationalLatest

കൃത്രിമ മഴ: ‘മേഘങ്ങളില്‍ വിത്തുവിതക്കല്‍’ ആരംഭിച്ചു

“Manju”

ജിദ്ദ: അല്‍ബാഹ മേഖലയില്‍ കൃത്രിമ മഴക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നേരത്തേ തയാറാക്കിയ പദ്ധതിപ്രകാരം മേഖലാ ഗവര്‍ണറേറ്റിന്റെ പങ്കാളിത്തത്തോടെ മേഘങ്ങളില്‍ വിത്തു വിതക്കലിനായി (ക്ലൗഡ് സീഡിങ്) വിമാനം പറത്തുന്നതടക്കമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ സംവിധാനവും റഡാറുകളും സജ്ജീകരിച്ച മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പറേറ്റിങ് റൂമും സ്ഥാപിച്ചിട്ടുണ്ട്. മേഘങ്ങളെ നിരീക്ഷിക്കുന്നതിനും ക്ലൗഡ് സീഡിങ് സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും വിദഗ്ധരും ശാസ്ത്രജ്ഞരും രംഗത്തുണ്ട്.
കൃത്രിമ മഴക്ക് മേഘങ്ങളെ ഒരുക്കല്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം സി.ഇ.ഒ ഡോ. അയ്മന്‍ ബിന്‍ സാലിം ഗുലാം പറഞ്ഞു. കൃത്രിമ മഴക്കുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിനു മുമ്ബ് രാജ്യത്തെ ബന്ധപ്പെട്ട ലബോറട്ടറികളില്‍ അവ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കൃത്രിമ മഴയുടെ അപകടങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. അത്തരം പ്രചാരണങ്ങള്‍ ശാസ്ത്രവിരുദ്ധമാണ്.
അല്‍ബാഹയിലെ കാര്‍ഷിക, ടൂറിസം മേഖലകളില്‍ നല്ല സ്വാധീനം ചെലുത്തുന്ന മഴയുടെ തോത് ഉയര്‍ത്താന്‍ കൃത്രിമ മഴ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും കാലാവസ്ഥാ മാറ്റം സമീപകാലത്ത് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ശാസ്ത്രജ്ഞരും വിദഗ്ധരും ശാസ്ത്രകേന്ദ്രങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ പൊടിക്കാറ്റ്, തിരമാലകള്‍, കാട്ടുതീ എന്നിവ ഇനിയും വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ പ്രശ്നങ്ങള്‍ ഇല്ലാതാക്കല്‍ പ്രധാന പരിഗണനയിലുള്ള വിഷയമാണ്.കാടുകളുടെ നാശം ഒഴിവാക്കുക, ജലനഷ്ടം പരിഹരിക്കുക, കാലാനുസൃതമായി ചൂടും പൊടിപടലങ്ങളും കുറക്കുക എന്നിവയാണ് അല്‍ബാഹയിലെ മഴയുടെ അളവ് 20 ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലൗഡ് സീഡിങ്ങിനു മുമ്ബ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറിയുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ‘കൃത്രിമ മഴ’ സംബന്ധിച്ച്‌ ശില്‍പശാല സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button