ഉത്തര്‍ പ്രദേശ് : രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവത്തില്‍ പ്രതികള്‍ ഇരുപതുകാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊല്ലുകയായിരുന്നുവെന്നു സിബിഐ. സംഭവം നടന്ന് മൂന്നു മാസത്തിനുശേഷം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ സെപ്റ്റംബര്‍ 14നാണ് യുവതി കൊടുംക്രൂരതയ്ക്കിരയായി മരിച്ചത്.
Related Articles
Check Also
Close
-
ഉമ്മന്‍ ചാണ്ടി നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം സോണിയഗാന്ധി ഉദ്ഘാടനം ചെയ്യുംSeptember 5, 2020 11:09 AM