IndiaLatest

ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പില്ല’; കര്‍ഷക മഹാപഞ്ചായത്ത്

“Manju”

ഡല്‍ഹി: മിനിമം താങ്ങു വില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യു.പിയിലെ കര്‍ഷക മഹാപഞ്ചായത്ത്. ലക്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ യു പി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന്‌ കര്‍ഷകരാണ് പങ്കെടുത്തത്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കര്‍ഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണിത്.
സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവാതെ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ പിരിഞ്ഞു പോകില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും നേതാക്കള്‍ ആരോപിച്ചു. യു.പി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നത് ബി.ജെപി.യെ രാഷ്ട്രീയമായി സമ്മര്‍ദ്ദത്തില്‍ ആക്കുന്നുണ്ട്.

Related Articles

Back to top button