KeralaLatest

ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലും

“Manju”

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ വിജയകരമായി നടപ്പിലാക്കിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കോവിഡ് ബാധിത പ്രദേശങ്ങളില്‍ അസുഖ ബാധിതരെയും ക്വാറന്‍റീനില്‍ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായാണ് പട്രോള്‍ സംഘത്തിനു രൂപം നല്‍കിയത്.

ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും അവര്‍ മുന്‍കൈയെടുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരേ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്‌ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്ക് ധരിക്കാത്ത 20,214 പേര്‍ക്കെതിരേയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റര്‍ ചെയ്തു. 55.63 ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button