KeralaLatest

വേഗ റെയിൽവേ അലൈൻമെൻറ്; വ്യക്തത വരുത്താത്തത് ആശങ്ക കൂട്ടുന്നു

“Manju”

അനൂപ് എം സി

കണ്ണൂർ: ദേശീയപാതയുടെ ആറുവരി ബൈപ്പാസ്, ജലപാത എന്നിവയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുത്ത് പ്രദേശത്തുകൂടി വേഗ റെയിൽപാതയുടെ അലൈൻമെൻറ് വരുത്താനുള്ള ശ്രമം ചാല ചെമ്പിലോട് പ്രദേശങ്ങളെ ആശങ്കയി.ലാഴ്ത്തുന്നു തിരുവനന്തപുരം മുതൽ കാസർകോട്) വരെയുള്ള വേഗ റെയിൽ( സിൽവർ ലൈൻ) ആ പദ്ധതിക്കായി തിരൂർ മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽപാതയും സമാന്തരമായാണ് റെയിൽ നിർമ്മിക്കുക എന്നാണ് ആദ്യം അറിയിച്ചിരുന്നത്.

പിന്നീട് കൊയിലാണ്ടി സമീപത്തുള്ള വെള്ളറക്കാട് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു നിലവി റെയിൽപാതയുടെ അരികി,ൽ നിന്ന് അലൈൻമെൻറ് മാറി പൊന്ന്യം, കതിരൂർ മാവിലായി, കാടാച്ചിറ, പനോന്നേരി വഴി ചാല അമ്പലം ഭൂമിയിലൂടെ കടന്നു ചാല .കുന്നിലെ റയിൽപാത യോട് ചേരുന്ന വിവ.രം പദ്ധതി വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു ഈ അലൈൻമെൻറ് പ്രകാരം 54 കിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ട തായി വരും എന്നതു കണക്കിലെടുത്ത് ആ .നിർദേശം ഒഴിവാക്കി
മാഹി പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടു മെന്നും പൈസ കണക്കിലെടുത്ത് ആയി വിവരമുണ്ട്. എന്നാൽ ധർമ്മടം മുതൽ ചാല വരെ സമാന്തരപാത ഉപയോഗിക്കില്ല എന്നും പുതിയ അലൈൻമെൻറ്. വേണമെന്നുമുള്ള സൂചനകളുണ്ട്. ഇതാണ് മറ്റു പദ്ധതികൾക്ക് വേണ്ടി 25 സ്ഥലമേറ്റെടുപ്പ് നടത്തിയ ചാലയിലെ യും പരിസരപ്രദേശങ്ങളിലെയും ജനങ്ങളെ ആശങ്കയിലാക്കി ഇരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അലൈൻ മെന്റിനു രൂപം കൊടുക്കുമെന്നും ഇത് സർക്കാറിൻറെ അംഗീകാ.രത്തിന് ശേഷം മാത്രമേ പ്രഖ്യാപിക്കുക, യുള്ള എന്ന വിവരവും ഉണ്ട്.
മുൻപ് പഴശ്ശി പദ്ധതിയുടെ കനാൽ, ദേശീയപാതയിൽ താഴെചൊവ്വ, നടാൽ റെയിൽവേ ഗേറ്റുകൾ ഉണ്ടാക്കിയ തടസ്സം മാറ്റാനുള്ള ചൊവ്വ- നടാൽ ബൈപ്പാസ് എന്നീ പദ്ധതി

Related Articles

Back to top button