IndiaKeralaLatest

പതിറ്റാണ്ടിന് ശേഷം പ്രകാശ് കാരാട്ട് തറവാട്ടിലെത്തി.

“Manju”

ഒ ന്ന ര പ തി റ്റാ ണ്ടി നു ശേ ഷം പ്ര കാ ശ് കാ രാ ട്ട് ത റ വാ ട്ടു മു റ്റ  ത്ത് | after 15 years prakash karat reached his home in kerala | Madhyamam
പാലക്കാട്: ഒന്നര പതിറ്റാണ്ടിനുശേഷം സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് സ്വന്തം തറവാട് വീടായ എലപ്പുള്ളിയിലെ കാരാട്ട് തറവാട്ടിലെത്തി. ബുധനാഴ്ച പ്രകാശ് കാരാട്ട് പങ്കെടുത്ത ജില്ലയിലെ ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം എലപ്പുള്ളിയില്‍ ആയിരുന്നു. ഈ പരിപാടിക്കുശേഷമാണ് വൈകീട്ട് തറവാട്ടുവീട്ടിലേക്ക് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ചെന്നത്.
സഹോദരിയുടെ മകന്‍ മുരളിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കാരാട്ടിനെ സ്വീകരിച്ചു. ഇതിനുമുമ്ബ് അദ്ദേഹം തറവാടുവീട്ടില്‍ വന്നത് 2005ലാണ്. സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അന്ന് എലപ്പുള്ളിയിലെത്തിയത്.
ബുധനാഴ്ച ബന്ധു സുനില്‍ കാരാട്ട്, സി.പി.എം ജില്ല കമ്മിറ്റിയംഗം പി.കെ. സുധാകരന്‍, ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരോടൊപ്പമാണ് പ്രകാശ് കാരാട്ട് തറവാട്ടുവീട്ടിലെത്തിയത്. അര മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചശേഷം കോഴിക്കോട്ടേക്ക് പോയി.

Related Articles

Back to top button