KeralaLatest

പനംകുരു പൊന്‍കുരു ; കിലോ 40 രൂപ

കാളിപ്പനയുടെ കുരുവിന് പൊന്നുംവില

“Manju”

തൊടുപുഴ: വര്‍ഷങ്ങളായി വിപണിയുടെ പടിക്കുപുറത്തായിരുന്ന കാളിപ്പനയുടെ കുരുവിന് പൊന്നുംവില.
പനയില്‍ കയറി കുല വെട്ടിക്കൊണ്ടുവന്ന് വില്‍ക്കുന്നവരുമുണ്ട്. ഒരു പനംകുലയില്‍ നിന്നും 20 കിലോ വരെ ലഭിക്കും.ആളുകളില്‍ നിന്നു ശേഖരിക്കുന്ന പനംകുരു തൃശൂരിലാണ് വില്‍ക്കുന്നത്. ഇവിടെ നിന്നും പൂനയ്ക്ക് കയറ്റിവിടുകയാണെന്ന് വ്യാപാരി പറഞ്ഞു. എന്നാല്‍ എന്താവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്നു കൃത്യമായ അറിവ് വ്യാപാരികള്‍ക്കില്ല. പ്രതിമാസം അഞ്ചുടണ്‍ വരെ ചേലച്ചുവട്ടിലെ കടയില്‍ എത്തുന്നുണ്ട്.

നേരത്തെ ആര്‍ക്കും വേണ്ടാതെ പ്ലാവിന്‍ചുവട്ടില്‍ വീണ് അഴുകിനശിച്ചിരുന്ന ചക്കയ്ക്കും ഏതാനും വര്‍ഷത്തിനിടെ വന്‍ഡിമാന്‍ഡാണ് ഉണ്ടായിട്ടുള്ളത്.

ഇതു ഹൈറേഞ്ചിലടക്കം നിരവധി കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗമായിരുന്നു. ഇതിനു പിന്നാലെ പനംകുരുവിനും ഡിമാന്‍ഡ് ഉയര്‍ന്നതോടെ ജില്ലയില്‍ കര്‍ഷകരുടെ പ്രതീക്ഷ തളിരിടുകയാണ്.

Related Articles

Back to top button