നബി വിരുദ്ധ പരാമര്‍ശത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യു പിയില്‍ വീണ്ടും പൊളിക്കല്‍ നടപടിക്കായി അധികൃതര്‍. പ്രയാഗ് രാജില്‍ മുപ്പത് പേര്‍ക്കും, ഷഹാന്‍പൂരില്‍ 10 പേര്‍ക്കും നോട്ടീസ് നല്കി. എ ഐ എം ഐ എം നേതാവ് ഉള്‍പ്പെടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
Related Articles
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ടല്ല: ഫോറന്‍സിക് റിപ്പോര്‍ട്ട്
October 6, 2020 12:43 PM
Check Also
Close
-
എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തംMay 20, 2021 10:23 AM