KeralaLatest

മസാല ബോണ്ട് കേന്ദ്ര അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിഎജി

“Manju”

മ സാ ല ബോ ണ്ട് കേ ന്ദ്ര അ വ കാ ശ ത്തിന്മേ ലു ള്ള ക ട ന്നു ക യ റ്റ മെ ന്ന് സി  എ ജി |

ശ്രീജ.എസ്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേന്ദ്രത്തിന്റെ അവകാശത്തിേന്മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷവിമര്‍ശനം.

വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമുള്ളതാണ്. കേരളം നടത്തിയത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ സംസ്ഥാനം മറികടന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കിഫ്ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് നല്‍കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. കിഫ്ബിക്ക് സ്വന്തമായ വരുമാന ശ്രോതസില്ലെന്നും കടമെടുപ്പ് ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കിഫ്ബി കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്

Related Articles

Back to top button