KeralaLatest

സ്വപ്‌നയോട് മന്ത്രി ജലീല്‍ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച്‌ വീണ്ടും അന്വേഷണം

“Manju”

ശ്രീജ.എസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനോട് മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെടുകയുണ്ടായ  രണ്ടു കാര്യങ്ങളെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഇതില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റിന് (ഇ.ഡി) സ്വപ്‌ന നല്‍കിയ മൊഴി അനുസരിച്ചാണ് അന്വേഷണം നടക്കുക.

ഇതില്‍ പറയുന്ന ഒരാവശ്യം ദുബായില്‍ ജോലി ചെയ്യുന്ന ഒരാളെ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു . ഇതിനെ വലിയ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ നോക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ എന്തിനാണ് പ്രവാസി മലയാളിയെ നാടു കടത്താന്‍ ശ്രമിച്ചതെന്നാണ് അന്വേഷണം .

സ്വപ്‌നയുടെ രണ്ടാമത്തെ വെളിപ്പെടുത്തലില്‍ അലാവുദീന്‍ എന്നയാള്‍ക്ക് കോണ്‍സുലേറ്റില്‍ ജോലിക്ക് ജലീന്‍ ശ്രമിച്ചതായി പറയുന്നു . ഇത് സംബന്ധിച്ച്‌ ജലീലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ഇതുകൂടാതെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്ത് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നു ശിവശങ്കറിന് അറിയാമെന്ന് സരിത്ത് ഇ.ഡിക്ക് മൊഴി നല്‍കുകയുണ്ടായി .പക്ഷെ സ്വര്‍ണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിയില്ലെന്നാണ് സരിത്ത് പറഞ്ഞത്.

Related Articles

Back to top button