IndiaLatest

കര്‍ഷക പ്രക്ഷോഭം: ഒന്‍പതാം വട്ട ചര്‍ച്ച ഇന്ന്

“Manju”

ninth round of talks with the central government and farmers' organizations  കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ  നടന്നേക്കും

ശ്രീജ.എസ്

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുള്ള കര്‍ഷകപ്രക്ഷോഭം വ്യാഴാഴ്ച അന്‍പത്ദിവസം പിന്നിട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നതു മരവിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കേ, സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും.

അഞ്ച് വര്‍ഷം ഒരു സര്‍ക്കാറിന് ഭരിക്കാമെങ്കില്‍ അഞ്ച് കൊല്ലം കര്‍ഷകര്‍ക്ക് സമരം നടത്താനും കഴിയുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഓര്‍മിപ്പിച്ചു. കിസാന്‍ പരേഡിന്റെ പേരില്‍ കര്‍ഷക സമരത്തെ താറടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്ന് മറ്റൊരു കര്‍ഷക നേതാവായ ബല്‍വീര്‍ സിങ് രാജെവാള്‍ കുറ്റപ്പെടുത്തി.

ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതിരുന്നാല്‍ എത്ര കാലം സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ടിക്കായത്ത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഇൗ സമരം അവസാനിക്കില്ല. സുപ്രീംകോടതി സമിതിയില്‍നിന്നുള്ള കര്‍ഷക നേതാവിന്റെ രാജി ടിക്കായത്ത് സ്വാഗതം ചെയ്തു.

Related Articles

Back to top button