വള്ളികുന്നം അഭിമന്യൂ വധക്കേസ് പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്ബി എന്നിവരുടെ തെളിവെടുപ്പാണ് ഇന്ന് നടത്തിയത്.
അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ പറയുന്നു.