KeralaLatest

ഹോമിയോ ചികിത്സ തടയരുതെന്ന് ഹൈക്കോടതി

“Manju”

കൊച്ചി: ഹോമിയോ ഡോക്ടര്‍മാര്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ കോവിഡ് പ്രതിരോധ ചികിത്സ നടത്തുന്നത് തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കോവിഡ് പ്രതിരോധ ചികിത്സ നടത്തുന്നതിനെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. ജയപ്രസാദ് കരുണാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.

കോവിഡിനെ പ്രതിരോധിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കാനും നല്‍കാനും കഴിയും. കോവിഡ് രോഗലക്ഷണങ്ങള്‍ ചികിത്സിക്കാന്‍ ഹോമിയോപ്പതിയെ ആശ്രയിക്കാം. എന്നാല്‍ ഹോമിയോപ്പതിക് പ്രാക്ടീഷണേഴ്‌സ് റെഗുലേഷന്‍സ്, ഹോമിയോപ്പതിക് സെന്‍ട്രല്‍ ആക്‌ട് എന്നിവ പ്രകാരം ഹോമിയോ ഡോക്ടര്‍മാര്‍ പരസ്യം ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button