LatestThiruvananthapuram

എംപിമാരുടെ പിന്തുണ ഋഷി സുനാക്കിന്

“Manju”

ലണ്ടന്‍: ലിസ് ട്രസ് ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യന്‍ വംശജനും മുന്‍ ട്രഷറി മേധാവിയുമായ ഋഷി സുനാക്കിനു സാധ്യതയേറുന്നു. ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചില്ലെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പിന്തുണ നേടാന്‍ സുനാക് തീവ്രശ്രമങ്ങള്‍ തുടരുന്നതായാണു സൂചന. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ നേതാവിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുക്കും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ പ്രധാനമന്ത്രിയാകും. ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്‍റ്, മുന്‍ ആഭ്യന്തര സെക്രട്ടറി സ്യുവല്ല ബ്രേവര്‍മന്‍ എന്നിവരും രംഗത്തുണ്ട്. സാന്പത്തികകാര്യങ്ങളിലെ വ്യക്തമായ വീക്ഷണം സുനാക്കിനു തുണയാകുന്പോള്‍, പാര്‍ട്ടിയുടെ അടിത്തട്ട് വരെയുള്ള ബന്ധങ്ങളാണു മോര്‍ഡന്‍റിന്‍റെ ബലം.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ട്. വിവാദങ്ങളെത്തുടര്‍ന്നു പ്രധാനമന്ത്രിപദം ഒഴിഞ്ഞെങ്കിലും ബോറിസ് ജോണ്‍സണ്‍ ഇപ്പോഴും വലിയൊരു വിഭാഗം ബ്രിട്ടീഷുകാരുടെ പിന്തുണയുള്ള നേതാവാണ്. പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പ്രധാനമന്ത്രിപദവിയിലേക്കു മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ബോറിസ് ജോണ്‍സണാണു വാലസിന്‍റെ പിന്തുണ.

ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സുനാകിനു 63 ടോറി എംപിമാരുടെ പിന്തുണയുണ്ട്. 38 പേരുടെ പിന്തുണയുള്ള ബോറിസ് ജോണ്‍സണും 18 പേരുടെ പിന്തുണയുള്ള പെന്നി മോര്‍ഡന്‍റുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തിങ്കളാഴ്ചയ്ക്കുമുന്പ് 357 എംപിമാരില്‍ കുറഞ്ഞത് 100 പേരുടെയെങ്കിലും പിന്തുണ നേടുന്നവര്‍ക്കു പ്രധാനമന്ത്രിപദം ഉറപ്പിക്കാമെന്നാണു വിലയിരുത്തല്‍.

തിങ്കളാഴ്ചയാണു പുതിയ നേതാവിനായി നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി.
അതേസമയം, പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാമര്‍ രംഗത്തുണ്ട്.

Related Articles

Back to top button