കൊളൊംബോ: മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് കടന്നതായി വ്യാപക പ്രചരണം. നേതാക്കൾ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാപകമായതോടെ ശ്രീലങ്കയിൽ നിന്നുള്ള നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഇന്ത്യ അഭയം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.
Related Articles
തെരുവിൽ ജീവിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ്: 84 പേരിൽ രണ്ട് പേരുടെ ഫലം പോസിറ്റീവ്
July 27, 2020 12:03 PM
Check Also
Close
-
പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ലുകള്‍ പാസായിSeptember 20, 2020 9:19 PM