KeralaLatestThiruvananthapuram

മുന്നണി വിഷയത്തില്‍ തീരുമാനം വൈകരുതെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കളും ജില്ല കമ്മിറ്റികളും

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്ബ് മുന്നണി സംബന്ധിച്ച്‌ വ്യക്തമായ ധാരണ വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ശക്തമാകുന്നു.

നിയമസഭയിലും പുറത്തും പാര്‍ട്ടി സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്ബ് തീരുമാനം വേണമെന്നാണ് ഭൂരിപക്ഷം ജില്ല കമ്മിറ്റികളുടെയും ജില്ല-സംസ്ഥാന നേതാക്കളുടെയും ആവശ്യം.

ജില്ല സമ്മേളനങ്ങളില്‍ യു.ഡി.എഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശനംകൂടി കണക്കിലെടുത്ത് വൈകാതെ സ്റ്റിയറിങ് കമ്മിറ്റി ചേരാനും ജോസ് പക്ഷം നിര്‍ബന്ധിതമാവുകയാണ്. യു.ഡി.എഫുമായി ഇനി കൂട്ടുവേണ്ടെന്ന നിലപാടിനാണ് ജില്ല കമ്മിറ്റികളില്‍ മുന്‍തൂക്കം. യു.ഡി.എഫ് വിരുദ്ധവികാരം ഇത്രയും ശക്തമായത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

14 ജില്ല കമ്മിറ്റി യോഗങ്ങളും പൂര്‍ത്തിയായത് അടുത്ത ദിവസമാണ്. എത്രയും വേഗം മുന്നണി വിഷയത്തില്‍ തീരുമാനം വേണമെന്ന പ്രമേയവും ചില ജില്ല കമ്മിറ്റികള്‍ അവതരിപ്പിച്ചിരുന്നു.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നില്‍ക്കുന്നതാവും ഉചിതമെന്നായിരുന്നു പ്രമുഖ നേതാക്കളുടെ വിലയിരുത്തല്‍. തീരുമാനം വൈകരുതെന്ന് ജോസ് കെ. മാണിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടവരും നിരവധിയാണ്. ഇടതുമുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button