KeralaLatest

പാക് പ്രളയം; മന്‍ചാര്‍ തടാകം കരകവിഞ്ഞു

“Manju”

ഇസ്‌ലാമാബാദ്: കനത്തമഴയെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ മന്‍ചാര്‍ കരകവിഞ്ഞൊഴുകയാണ്.
നദിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെയും പരാജയപ്പെട്ടു. ജൂണ്‍ മുതല്‍ പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 1,325 പേര്‍ മരിച്ചു.

സിന്ധ് പ്രവിശ്യയിലെ മന്‍ചാര്‍ തടാകത്തിന്‍റെ തീരത്തുനിന്ന് ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സിന്ധ് ജില്ലയിലാണ്; 522 പേര്‍. ഇതുവരെ 12,703 പേര്‍ക്കു പരിക്കേല്‍ക്കുകയും 5,735 കിലോമീറ്റര്‍ റോഡ് തകരുകയും ചെയ്തു.

പ്രളയബാധിത പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. 363 സൈനിക ഹെലികോപ്റ്ററുകള്‍ രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്നുണ്ട്. സിന്ധ് പ്രവിശ്യയില്‍ 147 ദുരിതാശ്വാസ ക്യാന്പും പഞ്ചാബ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ 284 കാന്പുകളും തുറന്നിട്ടുണ്ട്.

Related Articles

Back to top button