തിരുവനന്തപുരം : ചിരിയുടെ ഇന്നർ സെൻസറിഞ്ഞ പ്രതിഭയായിരുന്നു ഇന്നസെൻ്റ്. പ്രതിസന്ധികളെ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചുടച്ചാണ് അദ്ധേഹം ജീവിച്ചത്. നർമ്മത്തിന്റെ മർമ്മത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ പതിഞ്ഞത്. നഷ്ടമായത് വേദനയിലും ചിരിക്കാൻ പഠിപ്പിച്ച ജ്യേഷ്ഠസഹോദരനെയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും നാടിന്റെയും ദു:ഖത്തിൽ താനും പങ്കു ചേരുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Related Articles
രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വിടി ബല്‍റാമും; തെരഞ്ഞെടുത്തത് സര്‍വ്വേയിലൂടെ
August 15, 2020 1:22 PM
Check Also
Close
-
ഓക്സിമീറ്ററിന്റെ ഉപയോഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍May 31, 2021 5:22 PM