KeralaLatest

രവി പൂജാരിയെ അടുത്തയാഴ്ച കൊച്ചിയിലെത്തിച്ചേക്കും

“Manju”

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാംപ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ അടുത്ത‌യാഴ്ച കൊച്ചിയിലെത്തിച്ചേക്കുമെന്ന് സൂചന. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയ പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

നിലവില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. അടുത്തയാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി കൊച്ചിയിലെത്തിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തിയിരുന്നു. പക്ഷേ, മറ്റ് സംസ്ഥാനങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതോ‌ടെ ഇത് നടന്നില്ല. കേരളത്തില്‍ മൂന്നു കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. മൂന്നും വെടിവയ്പ് കേസുകളാണ്.

Related Articles

Back to top button