InternationalLatest

ആഘോഷമാക്കി ഗരങ്കാവോക്ക്

“Manju”

ദോഹ: മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി സമ്മാനങ്ങള്‍ വാരിക്കൂട്ടി കുട്ടികളുടെ നോമ്പ് ആഘോഷമായ ഗരങ്കാവോക്ക് സമാപനം. വെള്ളിയാഴ്ച പകല്‍ നോമ്പിനു പിന്നാലെ, രാത്രിയോടെ ഖത്തറില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള കുട്ടികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുവീടുകളും അയല്‍വീടുകളും കയറിയിറങ്ങി ‘ഗരങ്കാവോ’യെ ആഘോഷമാക്കി.

കോവിഡ് കാരണം രണ്ടുവര്‍ഷം നിറംമങ്ങിയ ആഘോഷങ്ങള്‍ക്ക് ഇത്തവണ പൊലിമയേറി. ഖത്തറിന്‍റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക കുടുംബ ക്ഷേമ മന്ത്രാലയം, വിവിധ സ്ഥാപനങ്ങള്‍, കതാറ കള്‍ച്ചറല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ആഘോഷപൂര്‍വം പരിപാടികള്‍ നടന്നു. പരമ്പരാഗത രീതിയിലെ വസ്ത്രം ധരിച്ച്‌ പാട്ടുപാടി രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു വീടുവീടാന്തരമുള്ള സഞ്ചാരം. സൂഖ് വാഖിഫില്‍ റമദാന്‍ പുസ്തകമേളയോടനുബന്ധിച്ചും പരിപാടികള്‍ നടന്നു.

Related Articles

Back to top button