നബി വിരുദ്ധ പരാമര്‍ശത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യു പിയില്‍ വീണ്ടും പൊളിക്കല്‍ നടപടിക്കായി അധികൃതര്‍. പ്രയാഗ് രാജില്‍ മുപ്പത് പേര്‍ക്കും, ഷഹാന്‍പൂരില്‍ 10 പേര്‍ക്കും നോട്ടീസ് നല്കി. എ ഐ എം ഐ എം നേതാവ് ഉള്‍പ്പെടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
Related Articles
ഉത്തർപ്രദേശിൽ കാറപകടം ; ആറ് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു
November 20, 2020 3:35 PM
Check Also
Close
-
ജയിലുകളിൽ ക്വാറന്റയിൽ സൗകര്യമില്ലെങ്കിൽ സർക്കാർ സ്ഥലങ്ങൾ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻAugust 18, 2020 5:41 PM