IndiaLatest

എസ്ബിഐയുടെ ദീപാവലി സമ്മാനം; 0.8 ശതമാനം പലിശ നിരക്ക് ഉയര്‍ത്തി

സ്ഥിര നിക്ഷേപകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

“Manju”

മുംബൈ: സ്ഥിര നിക്ഷേപകര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ദീപാവലി സമ്മാനം.
0.8 ശതമാനം പലിശനിരക്ക് ഉയര്‍ത്തിക്കൊണ്ട് സ്ഥിര നിക്ഷേപകരെ സന്തോഷിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. രണ്ടു കോടി രൂപയ്ക്കു താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പലിശ വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഏഴുദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ (മൂന്നു ശതമാനം) മാറ്റമില്ല.

46 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 0.50 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്. 4.50 ശതമാനമാണ് പുതുക്കിയ നിരക്ക്. 180-210 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 4.65ല്‍ നിന്ന് 5.25 ആയി ഉയര്‍ത്തി. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയുടെ പുതുക്കിയ നിരക്ക് 5.50 ശതമാനം ആണ്.

പലിശവരുമാനത്തെ ആശ്രയിച്ചു കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശനിരക്കു വര്‍ധന കൂടുതല്‍ ഉപകാരപ്രദമാകും.

Related Articles

Back to top button