ബാബറി മസ്ജിദ് തകര്‍ത്തതിന് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ പ്രതികളായ കേസിന്റെ വിചാരണ ഓഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി. ലക്നോവിലെ പ്രത്യേക സിബിഐ കോടതിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.