InternationalKeralaLatestThiruvananthapuram

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

മക്ക: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ചു. ഇന്ന് രാവിലെ ആറിനാണ് തീര്‍ഥാടനം പുനഃരാരംഭിച്ചത്. ഒരു ദിവസം ആറായിരം പേര്‍ക്കു മാത്രമാണ് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിര്‍വ്വഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
ഒരു സംഘത്തില്‍ ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രമാണുള്ളത്. അതേസമയം ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്ക്കരിച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനിലൂടെ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനം അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചാകും ഇതില്‍ തീരുമാനം എടുക്കുകയെന്ന് ഹജ്ജ്- ഉംറ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button