LatestThiruvananthapuram

കടലില്‍ കാണാതായ അഞ്ച് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

“Manju”

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ അഞ്ച് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലത്തിനുസമീപം കൂട്ടില്‍വീട്ടില്‍ മുഹമ്മദ് ഷഹബാസിന്‍റെ മൃതദേഹമാണ് കണ്ടുകിട്ടിയത്. വെട്ടുതുറ തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഷംനാദ്- അന്‍സീന ദമ്ബതികളുടെ മകനാണ് മുഹമ്മദ് ഷഹബാസ്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടമുണ്ടായത്. കുട്ടിയുടെ അച്ഛനും അമ്മയും പാലത്തിനു സമീപത്തുനിന്ന് ഗാര്‍ഹികാവശ്യത്തിന് പൈപ്പ് വെള്ളം ശേഖരിക്കാന്‍പോയ സമയം ഏഴുവയസുള്ള സഹോദരനോടോപ്പം ഷഹബാസ് കടപ്പുറത്ത് കളിക്കുകയായിരുന്നു. ഇതിനിടെ വലിയ തിരയില്‍ കുട്ടി അകപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. സഹോദരന്‍ വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്.

നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ കടലില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിവരം അറിഞ്ഞെത്തിയ അഞ്ചുതെങ്ങ് തീരപോലീസും കോസ്റ്റ് ഗാര്‍ഡും അഞ്ചുതെങ്ങ് പോലീസും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

Related Articles

Back to top button