LatestThiruvananthapuram

മകന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ അധ്യാപക ദമ്പതികള്‍

“Manju”

വൈക്കം: സംസാരിച്ചുകൊണ്ടിരിക്കെ നിലച്ചുപോയ ഏകമകന്റെ ശബ്ദം ഇനി ഒരിക്കലും കേള്‍ക്കാനാകില്ലെന്ന സത്യം വിശ്വസിക്കാനാവാതെ അലമുറയിടുകയാണ് അധ്യാപക ദമ്പതികളായ പ്രദീപ് കുമാറും രേഖയും. ശാന്തനായ യുവാവിന്റെ അകാലത്തിലെ വേര്‍പാട് വൈക്കം നിവാസികളെയും ദുഃഖത്തിലാഴ്ത്തി.

പഠനത്തില്‍ അതിസമര്‍ഥനായിരുന്ന മകന്‍ ദേവദത്ത് ഡോക്ടറാകണമെന്നത് മാതാപിതാക്കളുടെ സ്വപ്നമായിരുന്നു. ദിവസത്തില്‍ ഒഴിവു കിട്ടുന്പോഴൊക്കെ മാതാപിതാക്കളോടു സംസാരിക്കാന്‍ ദേവദത്ത് സമയം കണ്ടെത്തുമായിരുന്നു. കോളജിലും താമസസ്ഥലത്തുമുണ്ടാകുന്ന ഒാരോ ചെറിയ സംഭവവും മാതാപിതാക്കളോടു പറയുമായിരുന്ന ദേവദത്തിനു ദൗര്‍ബല്യം സുഹൃത്തുക്കളായിരുന്നു.

മാതാപിതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തടാകത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ നീന്തലറിയാത്ത ദേവദത്ത് ചാടി പുറപ്പെട്ടതും സ്നേഹിതനോടുള്ള സൗഹൃദം മൂലമായിരുന്നു. ദേവദത്തിന്‍റെ മരണവിവരമറിഞ്ഞു പ്രദീപിന്‍റെയും രേഖയുടെയും സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമൊക്കെ തലയോലപ്പറമ്പിലെ പാലാംകടവിവീട്ടില്‍ എത്തിയെങ്കിലും ഏകമകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തേങ്ങിക്കരയുന്ന അധ്യാപക ദമ്പതികളെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയാണ്.

Related Articles

Back to top button