യുപി ജയിലില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് മുകിം കാല, എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ സഹായി മെരാജുദ്ദീന്‍, അന്‍ഷു ദിക്ഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ജയിലിലെ അന്തേവാസികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്തേവാസികളിലൊരാളായ അന്‍ഷു ദിക്ഷിത് മെരാജുദ്ദീനെയും മുകിം കാലയെയും വെടിവെക്കുകയായിരുന്നു.
Related Articles
Check Also
Close
-
വൃത്തിയുടെ നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി 298ാം സ്ഥാനത്ത്October 14, 2022 6:24 PM