KeralaLatest

യു.പി.യില്‍ ഏറ്റവുമധികം ഭൂരിപക്ഷം രാജ്നാഥ് സിംഗിന്റെ മകന്

“Manju”

നോയിഡ: യുപിയില്‍ ഏറ്റവും അധികം ഭൂരിപക്ഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിന്. നോയിഡ മണ്ഡലത്തില്‍ പങ്കജ് തെരഞ്ഞെടുക്കപ്പെട്ടത് 1,81,513 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ്. പങ്കജ് 244,319 വോട്ട് നേടിയപ്പോള്‍ മുഖ്യ എതിരാളിയായ എസ്പിയിലെ സുനില്‍ ചൗധരിക്ക് കിട്ടിയത് 62,806 വോട്ട്. ആകെ പോള്‍ ചെയ്തതില്‍ 70.16 ശതമാനം വോട്ടും പങ്കജിനാണ്. 2017ല്‍ ഇതേ മണ്ഡലത്തില്‍ 1.04 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പങ്കജ് വിജയിച്ചത്. അന്ന് പോള്‍ ചെയ്ത 64 ശതമാനം വോട്ട് പങ്കജിനായിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലില്‍ 67,504 വോട്ടിനു വിജയിച്ചു. അഖിലേഷിന്‍റെ പിതൃസഹോദരന്‍ ശിവ്പാല്‍ യാദവ് ജസ്‌വന്ത്നഗര്‍ മണ്ഡലത്തില്‍ 90,979 വോട്ടിന്‍റെ വന്‍ മാര്‍ജിനിലാണു ജയിച്ചത്. ബിജെപിയുടെ മൂന്നു സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

Related Articles

Back to top button