KeralaLatestThiruvananthapuram

കൊവിഡിനെ തോല്‍പ്പിക്കാന്‍ ഹോമിയോപ്പതിക്ക് കഴിയുമെന്ന് പഠനങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

മനുഷ്യജീവനെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന കൊറോണയെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശക്തിയാര്‍ജിപ്പിക്കാന്‍ ഹോമിയോപ്പതിയുടെ ഇമ്മ്യൂണ്‍ബൂസ്റ്ററായ ’ആഴ്സനിക് ആല്‍ബ് -30″ എന്ന ഔഷധത്തിന് കഴിയുമെന്ന് കണ്ടെത്തല്‍. കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഈ മരുന്ന് ഉപയോഗിച്ച്‌ ഫലം കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ കൊറോണ രോഗികളോടൊപ്പം ഒരേമുറിയില്‍ പല ദിവസങ്ങളില്‍ കഴിയേണ്ടിവന്നവരില്‍ ഈ മരുന്ന് ഉപയോഗിച്ചവര്‍ക്ക് രോഗം പിടിപെട്ടില്ല എന്നതിന് തെളിവുണ്ട്.

എന്നാല്‍ ഈ ഔഷധത്തെപ്പറ്റി പല ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവരുണ്ട്. ഇക്കൂട്ടര്‍ ഒരുകാര്യം മനസിലാക്കുക. ഹോമിയോ മരുന്നുകള്‍ നിര്‍മ്മിക്കുന്നത് പൊട്ടന്റൈസേഷന്‍ (ആവര്‍ത്തനം) എന്ന പ്രക്രിയയിലൂടെയാണ്.  ഈ രീതി വിഷാംശമുള്ള വസ്തുക്കളില്‍ അന്തര്‍ലീനമായിരിക്കുന്ന ഔഷധഗുണത്തെ ഉത്തേജിപ്പിക്കാനും അതേസമയം അതിന്റെ വിഷാംശത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തില്‍ കൊവിഡിന്  മരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ പ്രതിരോധശക്തി കൂട്ടാന്‍ ഹോമിയോ മരുന്ന് കൊടുത്തുകൂടെ. കോടികള്‍ ചെലവഴിച്ച്‌ രോഗികളെ ചികിത്സിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് ചെലവ് കുറഞ്ഞ ഹോമിയോ മരുന്ന് കൊടുത്ത് രോഗം വരാതെ നോക്കുന്നത്.

Related Articles

Back to top button