ദില്ലി: കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തബ്ലീഗ് സമ്മേളനം നടത്തിയതു മൂലം അടച്ചിട്ട നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളി തുറക്കുന്നു. ഈ റമദാന് ആഘോഷങ്ങളില്‍ 50 പേര്‍ക്ക് നമസ്കരിക്കാനും ദില്ലി ഹൈക്കോടതി അനുമതി നല്കി.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബാന്ഗ്ലെ വാലി പള്ളി അടച്ചുപൂട്ടിയത്. ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ദില്ലി വഖഫ് ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി പള്ളിയില്‍ നമസ്കരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിസാമുദ്ദീന്‍ മര്‍ക്കസിന്റെ ആദ്യ നിലയില്‍ മാത്രമാണ് നമസ്കരിക്കാന്‍ അനുമിതിയുള്ളത്. ദുരന്തനിവാരണ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Related Articles
ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
January 4, 2021 10:05 AM
‘എനിക്ക് സ്കൂളില്‍ പോയി പഠിക്കണം’ : മുഖ്യമന്ത്രിക്ക് ഏഴാം ക്ളാസുകാരിയുടെ കത്ത്
April 19, 2022 10:40 AM
Check Also
Close
-
ദീപാവലി, ക്രിസ്മസ്; രാത്രി പടക്കം പൊട്ടിക്കാൻ നിയന്ത്രണംNovember 7, 2023 10:55 AM