ന്യൂഡല്‍ഹി: നാരദ ഒളികാമറ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. സി.ബി.ഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നതയെ തുടര്‍ന്ന് കേസ് വിപുല ബെഞ്ചിന് വിട്ടു. അതുവരേക്കും അവരെ വീട്ടുതടങ്കലില്‍ വെക്കാന്‍ കൊല്‍ക്കത്ത ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.അറസ്റ്റിലായവര്‍ക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കാനും രണ്ട് തൃണമൂല്‍ മന്ത്രിമാര്‍ക്ക് ഔദ്യോഗിക ഫയലുകള്‍ കാണാനും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്താനും ഹൈകോടതി അനുമതി നല്കി. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്തു.
Related Articles
നടൻ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍; നാളെ സംസ്കരിക്കും
January 14, 2024 2:50 PM
சாந்திகிரி பெண்கள் அதிகாரம் பெற தேசிய பங்களிப்பு துணைநிலை ஆளுநர் வினய் குமார் சக்சேனா
November 17, 2023 8:54 PM
Check Also
Close
-
കേരഗ്രാമം പദ്ധതി ഉദ്ഘാടനം 26ന് കൃഷി മന്ത്രി നിര്‍വ്വഹിക്കുംFebruary 25, 2022 9:49 AM