KeralaLatest

മങ്കയം മലവെള്ളപ്പാച്ചിലില്‍ കുട്ടി മരിച്ചു

“Manju”

പാലോട് (തിരുവനന്തപുരം): ബ്രൈമൂര്‍ മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ആറുവയസ്സുകാരി മരിച്ചു.
ബന്ധുവായ യുവതിക്കായി തിരച്ചില്‍ തുടരുന്നു. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് ഭവനില്‍ സുനാജ്-അജ്മി ദമ്ബതികളുടെ മൂത്ത മകള്‍ നസ്രിയ ഫാത്തിമ ആണ്(ആറ്) മരിച്ചത്.
നെടുമങ്ങാട്ടുനിന്ന് മങ്കയത്തെത്തിയ പത്തംഗ സംഘമാണ് ആറ്റില്‍ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയത്തിനു സമീപം വാഴത്തോപ്പ് കടവിലിറങ്ങിയാണ് സംഘം കുളിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ കുട്ടിയെ ഏറെ വൈകി സംഭവ സ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ഉടന്‍ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാണാതായ നെടുമങ്ങാട് പുളിഞ്ചി സ്വദേശി ഷാനിക്കായാണ് രാത്രി വൈകിയും തിരച്ചില്‍ തുടരുന്നത്.
സംഘത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരാണ് വെള്ളത്തില്‍ പെട്ടത്. ഇതില്‍ മറ്റൊരു കുട്ടിയായ ആമിനയെ നേരത്തേ രക്ഷിച്ച്‌ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംഘത്തിലെ ചിലര്‍ സ്വയംരക്ഷപ്പെട്ടപ്പോള്‍ നാലുപേരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. നാട്ടുകാരും പാലോട് പൊലീസും വിതുരയില്‍നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ജില്ല കലക്ടര്‍, നെടുമങ്ങാട് ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button