IndiaLatest

മിഗ് 21 വിമാനം 30ന് വിരമിക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പഴയ പടക്കുതിരയായ മിഗ് 21 യുദ്ധവിമാനങ്ങളില്‍ ശേഷിക്കുന്ന നാലില്‍ ഒരെണ്ണം 30ന് വിരമിക്കും. ശ്രീനഗറിലുള്ള 51-ാം നമ്പര്‍ സ്‌ക്വാഡ്രിലെ വിമാനമാണ് വിരമിക്കുന്നത്. 2019 ഫെബ്രുവരിയില്‍ നിയന്ത്രണരേഖ ലംഘിച്ച പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകര്‍ത്തത് മിഗ് 21 വിമാനമായിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ‘ഓപ്പറേഷന്‍ സഫേദ് സാഗറിന്റെ” നട്ടെല്ലായിരുന്നു. അതേസമയം 2025 ആകുമ്പോള്‍ ശേഷിക്കുന്ന മിഗ് 21 വിമാനങ്ങളും വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചരിത്രമാകുന്ന മിഗ് 21
നിര്‍മ്മിച്ചത് സോവിയറ്റ് യൂണിയന്‍
ആദ്യ പറക്കല്‍ 1955 ജൂണ്‍ 16ന്
ഇന്ത്യ വാങ്ങുന്നത് 1963ല്‍
സേനയിലെത്തിയത് 874 വിമാനം
657 എണ്ണം നിര്‍മ്മിച്ചത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്
മിഗ്-21 എഫ്.എല്‍, മിഗ്-21 എം തുടങ്ങിയ വകഭേദങ്ങള്‍
60 വര്‍ഷത്തിനിടെ തകര്‍ന്നവ- 400
കൊല്ലപ്പെട്ട പൈലറ്റുകള്‍- 170
നാല് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങള്‍ ഉപയോഗിക്കുന്നു
അപകടം പതിവായതോടെ ’പറക്കുന്ന ശവപ്പെട്ടി” എന്ന് വിളിപ്പേര്
കാര്‍ഗിലിലെ ഇന്ത്യന്‍ വിജയത്തില്‍ നി‌ര്‍ണായക പങ്ക്
2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ എഫ്16 വിമാനം വെടിവെച്ചിട്ടു

ativador office 2016

Related Articles

Back to top button