മുംബൈ: വേദാന്ത-ഫോക്സ്കോണ്‍ കമ്പനി 2.06 ലക്ഷം കോടി രൂപയുടെ പദ്ധതി ഗുജറാത്തിലേക്ക് മാറ്റിയതിനുപിന്നാലെ ഫോണ്‍പേയും മഹാരാഷ്ട്ര വിടുന്നു.ഫോണ്‍പേ ആസ്ഥാനം മുംബൈയില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റുന്നതായി വ്യാഴാഴ്ച പത്രപരസ്യം നല്കി. ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാറിന് തിരിച്ചടിയാണിത്. നേരത്തെ വേദാന്ത-ഫോക്സ്കോണ്‍ സംയുക്ത പദ്ധതിക്ക് കമ്പനി ഗുജറാത്ത് തിരഞ്ഞെടുത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള പദ്ധതി പുണെയില്‍ നടപ്പാക്കാനായിരുന്നു ആദ്യ ശ്രമം. പുണെയില്‍ പദ്ധതി ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് കമ്പനിയുടെ പിന്മാറ്റം.
Related Articles
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര് കോവിഡ് പോസിറ്റീവ്
December 6, 2021 5:00 PM
Check Also
Close
-
പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചുFebruary 12, 2022 6:52 PM