KeralaLatestThiruvananthapuram

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ പുനര്‍വിന്യസിച്ച്‌ ഉത്തരവ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം മറ്റ് മൂന്ന് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. തൊടുപുഴ ബിലീവേഴ്സ് ചര്‍ച്ച്‌, കാരക്കോണം സി.എസ്.ഐ, വയനാട് ഡി.എം വിംസ് മെഡിക്കല്‍ കോളജുകളിലേക്കാണ് വിദ്യാര്‍ഥികളെ മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്.

മൂന്ന് കോളജുകളിലേക്കും 33 വീതം വിദ്യാര്‍ഥികളെയാണ് മാറ്റിയത്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. വിദ്യാര്‍ഥികള്‍ അടച്ച ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കണം. വിദ്യാര്‍ഥികള്‍ ഇൗ മാസം 27നകം പുതിയ കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

മതിയായ സൗകര്യങ്ങളില്ലാതെ ആരംഭിച്ച എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ഏക ബാച്ച്‌ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കാണ് മറ്റ് കോളജുകളില്‍ തുടര്‍പഠന സൗകര്യമൊരുങ്ങിയത്. കോളജിലെ അസൗകര്യങ്ങള്‍ക്കെതിരെ 2015-16 ബാച്ചിലെ വിദ്യാര്‍ഥികളാണ് രംഗത്തുവന്നത്.

Related Articles

Back to top button