KeralaKottayamLatest

പിരിമുറുക്കത്തില്‍ കേരള കോണ്‍ഗ്രസുകള്‍

“Manju”

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച പുറത്തുവരാനിരിക്കെ, പിരിമുറുക്കത്തില്‍ കേരള കോണ്‍ഗ്രസുകള്‍. ഫലം ഭാവിയുടെ സൂചകമാകുമെന്നതിനാല്‍ ഇരുപാര്‍ട്ടികളായി വേര്‍പിരിയുകയും രണ്ടു മുന്നണികളിലായി പോരാട്ടത്തിനിറങുകയും ചെയ്ത ജോസ്-ജോസഫ് വിഭാഗങ്ങള്‍ ആകാംക്ഷയിലാണ്. തിരിച്ചടിയുണ്ടായാല്‍ അത് നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ ഇരുകേരള കോണ്‍ഗ്രസുകള്‍ക്കും നിര്‍ണായകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികവിെന്‍റ അടിസ്ഥാനത്തിലാകും മുന്നണികളും ഇരുപാര്‍ട്ടികളുടെയും ശക്തി വിലയിരുത്തുക. നിയമസഭ സീറ്റ് വിഭജനചര്‍ച്ചകളിലും ഇത് പ്രതിഫലിക്കും. ഇതുമുന്നില്‍ കണ്ടായിരുന്നു ജോസ്-േജാസഫ് വിഭാഗങളുടെ പ്രചാരണം. പ്രചരണഘട്ടത്തില്‍ ‘രണ്ടില’ ലഭിച്ചത് ജോസ് വിഭാഗത്തിന് വലിയ നേട്ടമായിരുന്നു. എന്നാല്‍, രണ്ടില കൊണ്ടുമാത്രം യു.ഡി.എഫ് വോട്ടുകള്‍ മലക്കംമറിയില്ലെന്നാണ് ജോസഫ് വിഭാഗത്തിെന്‍റ വിലയിരുത്തല്‍.ജോസ്-ജോസഫ് വിഭാഗങ്ങള്‍ക്കൊപ്പം ഇടത്-വലത് മുന്നണികളെ നയിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായിരുന്നു.

Related Articles

Back to top button