Latest

പി.സി.ചാക്കോ കോണ്‍ഗ്രസ് വിടുന്നു

“Manju”

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നു. നേതൃത്വം തുടര്‍ച്ചയായി തഴയുന്നുവെന്ന് ആരോപിച്ചാണ് ചാക്കോയുടെ മനംമാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ ചാക്കോ കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്കാര്യം പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് ചാക്കോ. ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നും ചാക്കോയ്ക്ക് ആക്ഷേപമുണ്ട്.

ഇടഞ്ഞുനില്‍ക്കുന്ന ചാക്കോയെ അനുനയിപ്പിക്കാന്‍ ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആരും മുന്നോട്ടുവന്നിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ എവിടേയ്ക്കെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചാക്കോ എന്‍സിപിയിലേക്ക് പോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Related Articles

Back to top button