InternationalLatest

സൗദിയില്‍ കൂടുതല്‍ മേഖലകള്‍ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി

“Manju”

സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകള്‍ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രിമുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. സ്വകാര്യവത്കരണത്തിന്റെ പുതുക്കിയ പരിപാടിയില്‍ 160 പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്തവര്‍ഷം ഇത്തരം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ, ലോജിസ്റ്റിക് മേഖലകളിലെ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി നടക്കുകയാണെന്നും അല്‍ജദ്ആന്‍ പറഞ്ഞു. ആരോഗ്യമേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണം മന്ത്രി തള്ളി. വ്യക്തമായ ചിത്രം വരുന്നതുവരെ ആരോഗ്യമേഖലയെ സേവനദാതാവാണെന്ന നിലയില്‍ പൂര്‍ണമായും സ്വകാര്യവത്കരിക്കില്ല. എന്നാല്‍, റേഡിയോളജി പോലുള്ള ആരോഗ്യ മേഖലയിലെ ചില വിഭാഗങ്ങള്‍ സ്വകാര്യവത്കരിക്കാനിടയുണ്ട്. ജല-മലിനജല മേഖല വലിയ മുന്നേറ്റം നടത്തി. വരും വര്‍ഷത്തില്‍ വിപുലീകരിക്കും. വിദ്യാഭ്യാസം, ലോജിസ്റ്റിക് മേഖലകള്‍ ഉള്‍പ്പെടെയുള്ള മറ്റു മേഖലകളില്‍ സ്വകാര്യവത്കരണ പദ്ധതികള്‍ തുടരുകയാണ്.

Related Articles

Back to top button