IndiaLatest

എസ്.ബി.ഐയില്‍  5,486 ഒഴിവുകള്‍

“Manju”

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ക്ളറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് തസ്‌തികയില്‍ 5486 തസ്‌തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്‌തംബര്‍ 27. ഓണ്‍ലൈനില്‍ ആണ് അപേക്ഷിക്കേണ്ടത്.

യോഗ്യത ഇങ്ങനെ
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അതല്ലെങ്കില്‍ തത്തുല്യയോഗ്യതയോ വേണം. അപേക്ഷിക്കാനുള്ള പ്രായം 2022 ആഗസ്റ്റ് ഒന്നിന് 20-28 വരെയാണ്. പട്ടികവിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും ഒ.ബി.സിക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. അതോടൊപ്പം തന്ന വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒാണ്‍ലൈന്‍ പരീക്ഷകളാണ് രണ്ടുവിഭാഗങ്ങളിലും നടക്കുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്യഘട്ട പ്രിലിമിനറി പരീക്ഷ നവംബറിലായിരിക്കും നടക്കുന്നത്. 
ഇംഗ്ളീഷ് ഭാഷ, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിംഗ് എബിലിറ്റി ഉള്‍പ്പെടെ നൂറ് ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ട്. ഇതിന് നൂറുമാര്‍ക്കാണ്. ഒരു മണിക്കൂര്‍ നീളുന്നതാണ് പരീക്ഷ. മെയിന്‍ പരീക്ഷയും ഒബ്‌ജക്‌ടീവ് മാതൃകയിലാണ്.

ഭാഷ അറിയണം
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരൊറ്റ സംസ്ഥാനത്തില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ആ സ്ഥലത്തെ ഔദ്യോഗിക, അതല്ലെങ്കില്‍ പ്രാദേശിക ഭാഷയില്‍ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. പ്രാദേശികഭാഷയിലെ അറിവ് പരിശോധിക്കാന്‍ ഭാഷാ പരീക്ഷയും ഉണ്ടാകും. പത്താം ക്ളാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ളാസ് വരെ പ്രാദേശിക ഭാഷ പഠിച്ചെന്ന് കാണിക്കാന്‍ മാര്‍ക്ക് ഷീറ്റോ, സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് പരീക്ഷ എഴുതേണ്ടതില്ല.
17,900-47,920. www.sbi.co.in, www.bank.sbi 
എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊച്ചി, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അപേക്ഷ ഇങ്ങനെ
അപേക്ഷാഫീസ് 750 രൂപയാണ്. പട്ടികവിഭാഗം, വിമുക്തഭടന്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഡെബിറ്റ്, ക്രെഡിറ്റ്, കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേനെ ഓണ്‍ലൈനില്‍ അപേക്ഷ അയക്കാം. എങ്ങനെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം വിജ്ഞാപനത്തിലുണ്ട്.

Related Articles

Back to top button