KeralaLatestMalappuram

‘ഫേക്ബുക്ക്’  വ്യാജന്മാര്‍ പെരുകുന്നു

“Manju”

മലപ്പുറം: ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ പണം തട്ടുന്ന പരാതികള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ നിരവധിപേര്‍ക്കാണ് വ്യാജ അക്കൗണ്ടുകള്‍ വഴി പണം നഷ്ടപ്പെട്ടത്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ പണം തട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.ഡി പ്രസിഡന്‍റുമായിരുന്ന വി.വി. പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി ജില്ല പൊലീസ് മേധാവിക്ക് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
നിരവധിപേര്‍ക്ക് ഇൗ വ്യാജ അക്കൗണ്ടില്‍ നിന്ന് ഫ്രന്‍ഡ് റിക്വസ്റ്റുകളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നിരുന്നു. സമാന രീതിയില്‍ നിരവധി തട്ടിപ്പുകളാണ് വ്യാജ ഐ.ഡി ഉപയോഗിച്ച്‌ നടക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് പിറകിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, കേരളത്തില്‍ നിന്നുള്ള സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന സൂചനയുമുണ്ട്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ യഥാര്‍ഥ അക്കൗണ്ടിലുള്ള അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും റിക്വസ്റ്റ് അയക്കുകയാണ് ഇത്തരം സംഘങ്ങള്‍ ആദ്യം ചെയ്യുന്നത്. പിന്നീട് ഇതില്‍ ആരോടെങ്കിലും അത്യാവശ്യമായി പണം ആവശ്യപ്പെട്ട് മെസഞ്ചര്‍ വഴി സന്ദേശം അയക്കും. അധികം അന്വേഷിക്കാന്‍ നില്‍ക്കാതെ ചിലര്‍ ആവശ്യപ്പെട്ട തുക പെട്ടെന്ന് കൈമാറുകയും ചെയ്യും. എന്നാല്‍, പിന്നീടാവും പലര്‍ക്കും അമളി മനസ്സിലാവുന്നത്.
പണം നഷ്ടമായവരില്‍ എക്സൈസ് ഉദ്യോഗസ്ഥനും ഉണ്ട്. രണ്ടാഴ്ച മുമ്പ് പരപ്പനങ്ങാടി സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി സഹപ്രവര്‍ത്തകന് 10,000 രൂപ നഷ്ടപ്പെട്ടിരുന്നു. ആശുപത്രി ആവശ്യത്തിനാണെന്നും ഉടനെ പണം അയച്ചു സഹായിക്കാമോയെന്നും ചോദിച്ചായിരുന്നു സന്ദേശം. അത്യാവശ്യമല്ലേ എന്നു കരുതി സുഹൃത്ത് സന്ദേശത്തില്‍ പറഞ്ഞ നമ്പറിലേക്ക് ഓണ്‍ലൈന്‍ വഴി പണം കൈമാറുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് പണം നല്‍കിയത് മറ്റേതോ ഒരാള്‍ക്കാണെന്ന് മനസ്സിലായത്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്റെ പേരിലും ഇതുപോലെ തട്ടിപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നിലമ്പൂരിലാണ് മാധ്യമപ്രവര്‍ത്തകന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമം നടന്നത്.  മാധ്യമപ്രവര്‍ത്തകന്റെ ഭാര്യക്ക് വാഹനാപകടത്തില്‍ പരിക്കേറ്റെന്നും 25,000 രൂപ ഉടന്‍ അക്കൗണ്ടില്‍ ഇടുമോയെന്നും ആവശ്യപ്പെട്ട് സുഹൃത്തിന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് സന്ദേശം എത്തിയത്.
മുഖം വ്യക്തമല്ലാത്ത രീതിയില്‍ സ്ത്രീ പരിക്കേറ്റ് കിടക്കുന്ന ചിത്രസഹിതമായിരുന്നു സന്ദേശം. നല്‍കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ സംശയം തോന്നിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. പെരിന്തല്‍മണ്ണയില്‍ ജോലി ചെയ്യുന്ന ഒരു യുവാവും ഇത്തരം വ്യാജ തട്ടിപ്പിന് ഇരയായിരുന്നു.
ഭാര്യപിതാവിന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം ആവശ്യപ്പെടുകയും പണം നല്‍കുകയും ചെയ്തതിനു ശേഷമാണ് വ്യാജ ഐ.ഡി. ആണെന്ന് വ്യക്തമായത്.

ഓണ്‍ലൈന്‍ വഴിയുള്ള നൂറുകണക്കിന് പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ എത്തുന്നുണ്ടെങ്കിലും അന്വേഷണങ്ങള്‍ എവിടെയുമെത്താത്ത സ്ഥിതിയാണ് പലയിടത്തും. പണം നഷ്ടമായവര്‍ പരാതി നല്‍കി മാസങ്ങള്‍ കാത്തിരുന്നാലും വ്യാജ അക്കൗണ്ട് നിര്‍മിച്ചവരെക്കുറിച്ച്‌ ഒന്നും അറിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചെറിയതുക നഷ്ടപ്പെട്ട കേസുകള്‍ പൊലീസ് കാര്യമായെടുക്കുകയുമില്ല. ഇത്തരം അന്വേഷണങ്ങള്‍ക്ക് ചെലവ് കൂടുതലുള്ളതും പൊലീസിന്റെ അന്വേഷണത്തിന്റെ താല്‍പര്യം കുറക്കുന്നുണ്ട്.
പരാതി കൊടുത്ത സ്റ്റേഷനുകളില്‍ അന്വേഷിക്കുമ്പോള്‍ സൈബര്‍ സെല്‍ അന്വേഷിക്കുകയാണെന്ന മറുപടി മാത്രമാണ് പലര്‍ക്കും ലഭിക്കുന്നത്. സൈബര്‍സെല്ലില്‍ അന്വേഷിച്ചാല്‍ അന്വേഷണം പുരോഗതിയിലാണെന്നും അതത് സ്റ്റേഷനുകളെ വിവരം അറിയിക്കുന്നുണ്ടെന്നുമുള്ള പതിവ് മറുപടിയും  നല്‍കുന്നു.

വ്യാജ അക്കൗണ്ടുകള്‍ വഴി പണം തട്ടുന്നതായി നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളില്‍ എത്തിയതെന്ന് മലപ്പുറം സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം അക്കൗണ്ടുകള്‍ എവിടെനിന്നാണോ തുടങ്ങിയതെന്നും അയക്കുന്ന ഫോണ്‍ നമ്പറുകള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗൂഗ്ള്‍ പേ, ഫോണ്‍ പേ വഴി പണം കൈമാറുന്നതിനാല്‍ പലര്‍ക്കും അക്കൗണ്ട് വിവരങ്ങള്‍ മനസ്സിലാക്കാനും പറ്റുന്നില്ല. ഏതൊരാളുടെ ഫേസ്ബുക്ക്, ഇ-മെയില്‍, വാട്സ്ആപ് അക്കൗണ്ടുകളില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ വന്നാലും ബന്ധപ്പെട്ട വ്യക്തിക്ക് നേരിട്ട് വളിച്ച്‌ ഉറപ്പുവരുത്താതെ പണം കൈമാറരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button